May 18, 2024

ONE INDIA ONE PEOPLE PARTY

_________________________________

ഇവി ടെയാണ്കേരളത്തിന്റെ പരാജയം. കൃഷി യില്ല, വ്യ വസായമില്ല, ഉൽപ്പാദനക്ഷമമായി ഒന്നുമില്ല. പക്ഷേഎന്നിട്ടും ഒരുലക്ഷം കോടിരൂപ കടം എടുത്ത്കെ റെയിൽ പോലെയുള്ളവ കൊണ്ടുവരാണ്നാം
ശ്രമിക്കുന്നത്. ബീ വറേജസ്കോർപ്പറേഷൻ പോലും നഷ്ടത്തിലാണ്

ഇന്ത്യയുടെ വി ദേശകടവും, ജനസംഖ്യ യും താരതമ്യം ചെ യ്ത്,യ്ത് പി റന്നുവീ ഴുന്ന ഓരോ കുഞ്ഞും, ആയിരക്കണക്കിന്രൂപ കടക്കാരാണെന്ന്ഘോരഘോരം പ്രസംഗിച്ചവരാണ്ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ. 91ൽ നരസിംഹറാവു, ഐഎംഎഫിൽനിന്ന്വായ്പ എടുക്കുമ്പോൾ ഉണ്ടായ ബഹളങ്ങൾ നോക്കുക. നമ്മളെഐഎംഎഫ് ജപ്തി ചെ യ്യുമെന്നും, തുളസിക്കതിർ പോലും നുള്ളാൻ കഴിയാത്ത
സാഹചര്യമാണ്ഇനി ഉണ്ടാവുക എന്നൊക്കെയായിരുന്നു പ്രചാരണം. അതിനുമുമ്പത്തെചന്ദ്രശേഖർ സർക്കാർ കരുതൽ സ്വർണം, വി ദേശ ബാങ്കുകളിൽ പണയം വെച്ചതും, വളരെ ഭീതിയോടെയാണ്ഇന്ത്യയിലെ
ഇടതുപക്ഷം പ്രചരിപ്പി ച്ചത്. എന്നാൽ തുടർന്ന്എന്താണ്സംഭവി ച്ചത്? പണയം വെച്ച സ്വർണം ഇന്ത്യ 90കളുടെ അവസാനം തന്നെ
തിരിച്ചെടുത്തു. വൈകാതെഐഎംഎഫ്വായ്പ്പയും അടച്ചു തീർത്തു. ലോകബാങ്ക്നമ്മുടെ തുളസിയും വേപ്പും ഒന്നും കൊണ്ടുപോകുന്ന അവസ്ഥവന്നില്ല. ആഗോളീകരണവും ഉദാരീകരണവും ഇന്ത്യയുടെ ദാരിദ്ര്യ ലഘൂകരണത്തിൽ വലി യ പങ്കുവഹിച്ചു. പക്ഷേഇന്ന്ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും എന്നപോലെ ഇന്ത്യക്കും വലി യ കടം ഉണ്ട്. പക്ഷേരാജ്യത്തിന്റെ വളരുന്ന എക്കണോമിക്ക്അത് തിരിച്ച്അടക്കാനുമുള്ള കഴിവുമുണ്ട്. ആരുംഈഇന്ത്യാ മഹാരാജ്യം ജപ്തി ചെ യ്തു കൊണ്ടുപോവുകയൊന്നുമില്ല. എന്നാൽ അന്ന് നരസിംഹറാവുവി ന്റെ കാലത്ത്കാണിച്ച കുയുക്തി ഇന്ന് കമ്യൂണിസ്റ്റുകളെയും, തിരിഞ്ഞുകൊത്തുകയാണ്. കണക്ക്അനുസരിച്ച് കേരളത്തിൽ പി റന്നു വീ ഴുന്ന ഓരോ കുട്ടിക്കും ഒരുലക്ഷം രൂപക്ക്മുകളിൽ കടം ഉണ്ട്. 2016ൽ ഒരുലക്ഷം കോടിയായിരുന്ന കേരളത്തിന്റെ പൊതു കടം 2022ൽ 3,39,939 കോടിയായി ഉയർന്നു. ഇതുവരെ ഭരിച്ചവർ എല്ലാവും ചേർന്ന്ഉണ്ടാക്കിയ കടത്തിന്റെ 200 ഇരട്ടിയാണ്പി ണറായി സർക്കാർ ഒറ്റക്ക്ഉണ്ടാക്കിയത്. ഇപ്പോഴിതാ കേന്ദ്രം ജി.എസ്.ടി. നഷ്ടപരിഹാരവും റവന്യൂ കമ്മി ഗ്രാന്റും നിർത്താൻ പോകുകയാണ്. അതുകൊണ്ടുതന്നെ നിത്യനിദാന
ചെ ലവുകൾക്കുപോലും, കടം വാങ്ങേണ്ട അവസ്ഥയാണ്കേരളത്തെ
കാത്തിരിക്കുന്നത്.
നോക്കുക, ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും കടം ഉണ്ട്, ഇന്ത്യക്കുമുണ്ട്. പക്ഷേഅത്തിരിച്ചടക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നിടത്താണ്സാമ്പത്തികആസൂത്രണത്തിന്റെ മിടുക്ക്. ഇവി ടെയാണ്കേരളത്തിന്റെ പരാജയം. കൃഷി യില്ല, വ്യ വസായമില്ല, ഉൽപ്പാദനക്ഷമമായി ഒന്നുമില്ല. പക്ഷേഎന്നിട്ടും ഒരുലക്ഷം കോടിരൂപ കടം എടുത്ത്കെ റെയിൽ പോലെയുള്ളവ കൊണ്ടുവരാണ്നാം
ശ്രമിക്കുന്നത്. ബീ വറേജസ്കോർപ്പറേഷൻ പോലും നഷ്ടത്തിലാണ്
പ്രവർത്തിക്കുന്നത്എന്ന്ഓർക്കണം. എത്ര കടം വാങ്ങിയാലും കുഴപ്പമില്ല എന്ന്പറയുന്ന രീതിയിൽ തോമസ്ഐസ്ക്ക്മോഡൽആസൂത്രണമാണ് പുതിയ ധനമന്ത്രി ബാലഗോപാലും പി ന്തുടരുന്നത്.
ബെവ്ക്കോ പോലും നഷ്ടത്തിലായതെങ്ങനെ? കഴിഞ്ഞകാൽനൂറ്റാണ്ടു കൊണ്ട്കേരളത്തിന്റെ കടബാധ്യത 12 മടങ്ങാണ്വർധിച്ചത്. നായനാർ സർക്കാർ അധികാരമൊഴിയുമ്പോൾ
25,754 കോടിയായിരുന്ന പൊതു കടം ഇപ്പോൾ 3,39,939 കോടിയിലേറെയായി. കടബാധ്യത ഇത്രയും റോക്കറ്റുപോലെ കുതിച്ചത് പി ണറായി സർക്കാറിന്റെ കാലത്തായിരുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ സാമ്പത്തിക കണക്കുകൂട്ടൽ വരുത്തിയ കട ഭാരമാണ് ഇത്രയും.
2016 വരെ സംസ്ഥാനത്തെഒരു വ്യ ക്തിക്ക്സർക്കാർ വരുത്തിവയ്ച്ച കടം ആളോഹരി 46,078 ആയിരുന്നു. ഇത്ഒരുലക്ഷംആയി ഉയർന്നിരിക്കയാണ്. ഈബാധ്യത വി ലക്കയറ്റത്തിലൂടെയും നികുതി വർധനവി ലൂടെയും സാധാരണക്കാരിലേയ്ക്ക്അടിച്ചേൽപ്പി ക്കപ്പെടും. ഇപ്പോൾ കി റ്റ്കൊടുത്ത്സോപ്പി ട്ടവർ ഭാവി യിൽ കേരളത്തിലെ
ജനങ്ങളിലേക്ക്എത്തുന്നത്വൻ നികുതി ഭാരം തന്നെആയിരിക്കുമെന്ന് ഉറപ്പാണ്.

നിലവി ലുള്ള കടബാധ്യതകളുടെ 63 ശതമാനം കാലവധി തീരുന്നത് അടുത്തഅഞ്ചു വർഷത്തിനിടെയാണ്. അപ്പോൾ കടം വീ ട്ടാൻ
പണമില്ലാതെ നട്ടം തിരിയും, വി കസനം ഇല്ലാതാകും, നിയമനങ്ങളും മറ്റും നിർത്തും. ഇപ്പോൾ കടം വാങ്ങുന്നത്നിത്യച്ചെലവുകൾക്കും കടം വീ ട്ടാനുമാണ്. പലി ശ കൊടുക്കാൻ പോലും കടം വാങ്ങുന്ന അവസ്ഥ. ഇതിനുപുറമേ ബജറ്റിനുപുറത്തുനിന്ന്കി ഫ്ബി വഴി ഏതാണ്ട് 11,990 കോടി രൂപ 2021 സെപ്റ്റംബർവരെ കടമെടുത്തു എന്നാണ്സംസ്ഥാന പ്ലാനിങ്ബോർഡിന്റെ ഇക്കണോമിക്റിവ്യൂ പറയുന്നത്. സാമൂഹികക്ഷേമ പെൻഷൻ വി തരണത്തിന്കേരള സോഷ്യ ൽ
സെക്യൂരിറ്റി പെൻഷൻ ലി മിറ്റഡ്എന്നസ്ഥാപനം വഴി ജൂൺ 2016 മുതൽ
മെയ് 2022 വരെ 32,000 കോടി രൂപ കടമെടുത്തിട്ടു ണ്ട്. ഈകടമെടുപ്പ് ബജറ്റിന്പുറത്തുള്ളതാണെന്ന്സംസ്ഥാനസർക്കാരിന്റെ വാദം കേന്ദ്രസർക്കാരും സി.എ.ജി.യും അംഗീകരിക്കുന്നില്ല. ഇതുകൂടി സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ്പരിധിയിൽ കൊണ്ടുവന്നാൽ
ഭാവി യിൽ സംസ്ഥാനത്തിന്കാര്യമായ വായ്പയെടുക്കാൻ കഴിയാത്ത സ്ഥിതി വരും. കി ട്ടാവുന്നിടത്തുനിന്നൊക്കെ കടം എടുക്കു എന്നതാണ്പി ണറായി സർക്കാറിന്റെ രീതി. അങ്ങനെയാണ്ബി വറേജസ്കോർപ്പറേഷൻ
പോലും നഷ്ടത്തിലായത്. ബി വറേജസിനെകൊണ്ട്വേറെ ലോൺ
എടുപ്പി ക്കയാണ്ചെ യ്യുന്നത്. ഈകടമെടുപ്പ്ബജറ്റിന് പുറത്തുള്ളതാണെന്ന്എന്ന്നോക്കണം. ഇതും കി ഫ്ബി യും ചേർത്ത് നോക്കുമ്പോൾആകെയുള്ള കടത്തിന്റെ അവസ്ഥഎന്താവും?
കി ഫ്ബി പാളിയത്എവി ടെ? ജിഡിപി യുടെ മൂന്നു ശതമാനത്തിൽ കൂടുതൽ കടം എടുക്കാൻ കഴിയില്ല എന്ന നിബന്ധന മറികടക്കാനാണ്തോമസ്ഐസക്കിന്റെ
നേതൃത്വത്തിൽ കി ഫ്ബി തട്ടിക്കൂട്ടിയത്എന്ന്അത്ഉണ്ടാക്കിയപ്പോൾ
തന്നെ വി മർശനം ഉയർന്നിരുന്നു. ശമ്പളവും പെൻഷനും വി തരണം ചെ യ്യാനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി സർക്കാറിന്റെ വരുമാനം 75 ശതമാനവും തീരുകയാണ്. ബാക്കിയുള്ള തുക കൊണ്ടുവേണം ബജറ്റിൽ പ്രഖ്യാ പി ച്ച
പാലങ്ങളും റോഡുകളുമൊക്കെ നിർമ്മിക്കാൻ. എന്നാൽ, സാമ്പത്തികവർഷം പകുതി പി ന്നിടുമ്പോഴേക്കും സർക്കാർ കടുത്ത
ധനപ്രതിസന്ധി നേരിട്ടു തുടങ്ങും. എന്നുവച്ച്ദൈനംദിന ചെ ലവുകൾ
ഒഴിവാക്കാൻ കഴിയില്ലല്ലോ. ഒടുവി ൽ വി കസനപദ്ധതികൾ പലതും വെട്ടിച്ചുരുക്കും. വൻകി ട പദ്ധതികളൊന്നും നടപ്പാക്കാൻ ഇതുകാരണം കഴിയാതെ പോകും. പ്രകടനപത്രിക വെറും പ്രകടനമായി ശേഷി ക്കും. ഒരുവർഷം കടമെടുക്കാവുന്ന തുകയ്ക്കു കേന്ദ്രം പരിധി നിശ്ചയിച്ചി ട്ടു ള്ളതിനാൽ തോന്നുംപടി കടമെടുക്കാൻ കഴിയുകയുമില്ല. അങ്ങനെ വി കസനപദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്താൻ കഴിയാത്തസാഹചര്യത്തിലാണ്കി ഫ്ബി യുമായി സർക്കാർ അവതരിച്ചത്. കി ഫ്ബി ക്കു കടമെടുക്കുന്നതിനു പരിധിയില്ല. ബോണ്ടുകളിറക്കിയും വായ്പയെടുത്തും കി ഫ്ബി പണം സമാഹരിച്ചു സർക്കാർ പദ്ധതികൾ നടപ്പാക്കും. 5 വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുകയാണ്ഈസർക്കാരിന്റെ ലക്ഷ്യം . പദ്ധതികൾ കൂടിയതോടെ ഇപ്പോൾ 60,000 കോടി രൂപയുടേതായി.
പദ്ധതികൾ അതിവേഗം നീങ്ങുമെന്ന ധാരണയിൽ കി ഫ്ബി കി ട്ടാവുന്ന
ഇടങ്ങളിൽ നിന്നൊക്കെ പണം കടമെടുക്കാൻ ശ്രമിച്ചു. 12,000 കോടിയോളം രൂപയാണ്പലയിടത്തു നിന്നായി സമാഹരിച്ചത്. എന്നാൽ, എന്തു പദ്ധതി കൊണ്ടുവന്നാലും നമ്മുടെ സർക്കാർ വകുപ്പുകൾ പഴയ
വേഗത്തിലേ നീങ്ങൂവെന്ന കാര്യം ഓർത്തില്ല. ഗുണനിലവാരം പാലി ക്കാത്തതിനാൽ ഒട്ടേറെ പദ്ധതികൾ കി ഫ്ബി ക്കു തടഞ്ഞുവയ്ക്കേണ്ടിയും വന്നു. അങ്ങനെ വലി യ പലി ശ നൽകി
കൊണ്ടുവന്ന പണം കി ഫ്ബി യുടെ പക്കൽ ചെ ലവാകാതെയിരുന്നു. അതു ബാങ്കി ൽ താൽക്കാലി കമായി നിക്ഷേപി ച്ചെങ്കി ലും കടമെടുത്തതിനു കൊടുക്കേണ്ട അത്രയും പലി ശ നിക്ഷേപത്തിൽനിന്നു കി ട്ടില്ലല്ലോ. കി ഫ്ബി എടുക്കുന്ന വായ്പകൾ തിരിച്ചടക്കാൻ പണം കണ്ടെത്തുന്നത്
പ്രധാനമായും രണ്ടു സ്രോതസ്സിൽ നിന്നാണ്. ഒന്ന്, സംസ്ഥാന സർക്കാർ പി രിക്കുന്ന റോഡ്നികുതിയിൽനിന്ന്. ഇതിന്റെ പകുതി കി ഫ്ബി ക്കു ലഭിക്കും. രണ്ട്, പെട്രോൾ സെസ്. ഒരു ലീ റ്റർ പെട്രോളിന്ഒരു രൂപ സെസ് ജനങ്ങളിൽനിന്നു പി രിക്കുന്നുണ്ട്. ഇതും കി ഫ്ബി ക്കാണ്. ഈ
തുകകൊണ്ട്എല്ലാ വായ്പകളുടെയും മാസത്തവണകൾ അടച്ചുതീർക്കാൻ കഴിയുമെന്ന ഫോർമുലയാണ്കി ഫ്ബി സർക്കാരിനു മുന്നിൽ
വച്ചി ട്ടു ള്ളത്. അതിനു കി ഫ്ബി ക്കു കഴിഞ്ഞില്ലെങ്കി ൽ സർക്കാർ തന്നെ
തിരിച്ചടയ്ക്കേണ്ടി വരും. എന്നാൽ സിഎജി കി ഫ്ബി യെ ശക്തമായി എതിർക്കയാണ്ചെ യ്തത്. സിഎജിയുടെ വി ലയിരുത്തൽ പ്രകാരം കി ഫ്ബി നടത്തുന്ന കടമെടുപ്പും സംസ്ഥാന സർക്കാരിന്റെ വായ്പയായി വേണം കരുതാൻ. സംസ്ഥാന സർക്കാർ ജിഡിപി യുടെ മൂന്ന്ശതമാനത്തിനു മേൽ കടമെടുക്കാൻ
പാടില്ലെന്നാണു ചട്ടം. ഇതു മറികടന്നുള്ള കടമെടുപ്പാണു കി ഫ്ബി വഴി സർക്കാർ നടത്തുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. രാജ്യത്തിനു പുറത്തു നിന്നുള്ള കടമെടുപ്പും ഭരണഘടനാ ലംഘനമാണെന്നു സിഎജി ചൂണ്ടിക്കാട്ടു ന്നു.
എന്തിനാണ്ഒരു രാത്രി മുഴുവൻ

സാമ്പത്തിക വി ദഗ്ധൻഗ്ധ ഡോ ബി എ പ്രകാശ്ഇങ്ങനെ എഴുതുന്നു.
”സർക്കാരിന്റെ ബജറ്റിന്പുറത്ത്വരുമാനം ഉണ്ടാക്കിയിട്ട്അതിൽ നിന്ന് റിട്ടേൺ ഉണ്ടാക്കി അത്തിരിച്ചടയ്ക്കുന്ന ഒരു സംവി ധാനമല്ല കി ഫ്ബി . അവി ടെയാണതിന്റെ തകരാറ്. 100 കോടി രൂപ കടമെടുത്ത്ഒരു വലി യ
പാലം പണിതു. അതിൽനിന്ന്ടോൾ പി രിച്ച്അത്തിരിച്ചടയ്ക്കുക, നല്ല പരിപാടിയാണ്. എന്നാൽ അതല്ല കി ഫ്ബി ചെ യ്യുന്നത്. സർക്കാർ സാധാരണ വി കസനത്തിന്വേണ്ടി ചെ ലവാക്കുന്ന പരിപാടികൾ, അതൊക്കെ ചെ റിയ ചെ റിയ പദ്ധതികളാണ്. അതിന്വേണ്ടി പണമില്ലാത്തതുകൊണ്ട്വെളിയിൽനിന്ന്പണമെടുക്കുന്നു, എന്നിട്ട് തിരിച്ചടവ്നടത്തുന്നത്മുഴുവൻ സർക്കാരിന്റെ റവന്യു വരുമാനത്തിൽ
നിന്നാണ്.അഞ്ച്വർഷം കൊണ്ട് 50,000 കോടിയുടെ വി കസന
പദ്ധതികൾ നടപ്പി ലാക്കുമെന്നാണ്കി ഫ്ബി തുടങ്ങുമ്പോൾ
പറഞ്ഞിരുന്നത്. ഇപ്പോൾ നാലര വർഷം കഴിഞ്ഞപ്പോൾ എടുത്ത
കണക്കിൽആകെ ചെ ലവാക്കിയ തുകയെന്നത് 17,000 കോടി മാത്രമാണ്. അതിൽ പോലും പൂർത്തീകരിച്ച പദ്ധതികൾ വെറും 4,400 കോടിയുടേത് മാത്രമാണ്. ഇപ്പോൾ 50,000 എന്നത് 70,000 കോടിയെന്നാക്കി മാറ്റി. എങ്കി ലുംആകെ പൂർത്തീകരിച്ച പദ്ധതിയെന്നത്എട്ട്ശതമാനം മാത്രം.”- അതായത്കി ഫ്ബി യും മറ്റൊരു വെള്ളാനയായി മാറുകയാണെന്ന് ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാതാവുമ്പോൾ സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് പരിതാപകരമാണെന്നാണ്ലഭ്യമായ വസ്തു തകൾ കാണിക്കുന്നത്. 2021-22 സാമ്പത്തികവർഷത്തെകണക്കുകൾ സിഎജി. പ്രസിദ്ധീകരിച്ചി ട്ടു ണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 2021-22-ൽ 1,16,546 കോടി രൂപയാണ്. ഇതിൽ 30,014 കോടി രൂപ, കേന്ദ്രസർക്കാരിൽനിന്ന്ലഭിച്ച
റവന്യൂ ഡെഫിസിറ്റ്ഗ്രാന്റ്, ജി.എസ്.ടി. നഷ്ടപരിഹാരം, മറ്റ്
ഗ്രാന്റുകളാണ്. ഇതിന്പുറമേ കേന്ദ്രനികുതി വി ഹിതമായി 12,968 കോടിരൂപ ലഭിക്കുന്നു. ചുരുക്കത്തിൽ മൊത്തം വരുമാനത്തിന്റെ 37 ശതമാനം കേന്ദ്രത്തിൽനിന്ന്ലഭിക്കുന്നു. മൊത്തം വരുമാനത്തിന്റെ 79 ശതമാനവും ശമ്പളം, പെൻഷൻ, പലി ശ എന്നിവയ്ക്കുവേണ്ടി ചെ ലവാക്കുന്നു. കഴിഞ്ഞവർഷത്തെധനക്കമ്മി അഥവാ കടം മേടിച്ച തുക 42,785 കോടി രൂപയാണ്. മൊത്തം ചെ ലവി ൽ 27 ശതമാനവും കടം വാങ്ങുകയാണ്. ഇതിന്പുറമേയാണ്ബജറ്റിന്പുറത്തുനിന്നുള്ള
കടമെടുപ്പ്. സർക്കാരിന്റെ ധനസ്ഥിതി താങ്ങിനിർത്തിയ ഒരു പ്രധാനഘടകമാണ് ജിഎസ്ടി . നഷ്ടപരിഹാരം. കഴിഞ്ഞവർഷം (202122) ജിഎസ്ടി . നഷ്ടപരിഹാരമായി കേന്ദ്രം നൽകി യത്ഏതാണ്ട് 12,878 കോടി രൂപയാണ്. ജിഎസ്ടി . നഷ്ടപരിഹാരംഈവർഷം ജൂണോടെ നിർത്തലാക്കും എന്നതാണ്കേന്ദ്രസർക്കാരിന്റെ പ്രഖ്യാ പി ത നിലപാട്. ഈമാറ്റങ്ങൾ സംസ്ഥാനസർക്കാരിനെ ധനകാര്യത്തകർച്ചയിലേക്ക്തള്ളിവി ടും എന്നതിന്ഒരു തർക്കവും ഇല്ല.
കേന്ദ്ര സർക്കാരിൽനിന്ന്ലഭിച്ച റവന്യൂ ഗ്രാന്റുകൾ, മറ്റ്ഗ്രാന്റുകൾ, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയവയിൽ വൻ വർധന വന്നതുകൊണ്ട്
ട്രഷറി അടയ്ക്കാതെ നിലനിർത്താൻ കഴിഞ്ഞത്. ഈഗ്രാന്റുകൾ 2019-
’20ൽ 11,235 കോടി രൂപയായിരുന്നത് 2020-21ൽ 31,068 കോടിരൂപയായി വർധിച്ചു. പതിനഞ്ചാം കേന്ദ്ര ധനകാര്യകമ്മിഷന്റെ വി ലയിരുത്തലനുസരിച്ച്ഏറ്റവും ഉയർന്ന റവന്യൂ കമ്മിയുള്ള
സംസ്ഥാനമാണ്കേരളം. അതുകൊണ്ട്പതിനഞ്ചാം കേന്ദ്ര
ധനകാര്യകമ്മിഷൻ റവന്യൂ ഗ്രാന്റ്ആയി കേരളത്തിന്ശുപാർശ ചെ യ്തത് 37,814 കോടിരൂപയാണ്.
ജി.എസ്.ടി. നഷ്ടപരിഹാരംഈവർഷവും റവന്യൂ കമ്മി ഗ്രാന്റ് അടുത്തവർഷവും നിർത്തുമ്പോൾ സംസ്ഥാനം വലി യ
പ്രതിസന്ധിയിലേക്ക്നീങ്ങും. മാത്രമല്ല കി ഫ്ബി എടുത്തവായ്പ കേരള
സോഷ്യ ൽ സെക്യൂരിറ്റി പെൻഷൻ വഴി എടുത്തവായ്പ തുടങ്ങിയവയും മറ്റും ബജറ്റിലെ വായ്പാ പരിധിക്കുള്ളിൽ വന്നാൽ പുതിയ വായ്പ എടുക്കാൻ കഴിയാത്തസ്ഥിതിയുണ്ടാകും. കേരളമടക്കം അഞ്ച്സംസ്ഥാനങ്ങളുടെ ധനസ്ഥിതി ഗുരുതരാവസ്ഥയിലേക്ക്നീങ്ങുന്നതായി റിസർവ്ബാങ്ക് ചൂണ്ടിക്കാണിച്ചി ട്ടു ണ്ട്. ഈസംസ്ഥാനങ്ങളിലെ പൊതുകടം ഇപ്പോൾത്തന്നെ വളരെ കൂടുതലാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെ ലവുകളിൽ (ശമ്പളം, പെൻഷൻ, പലി ശ, മറ്റു ഭരണച്ചെലവുകൾ) ഗണ്യമായ കുറവുണ്ടാക്കണമെന്നും റിസർവ്ബാങ്ക്ശുപാർശ ചെ യ്തി ട്ടു ണ്ട്. എന്നിട്ടും എവി ടെയും ധൂർത്ത്മാത്രം എന്നാൽ റിസർവ്ബാങ്കി ന്റെയും സാമ്പത്തിക വി ദഗ്ധരു ഗ്ധ ടെയുമൊക്കെ
നിർദ്ദേശങ്ങൾക്ക്പുല്ലുവി ലയാണ്, പി ണറായി സർക്കാർ നൽകാറുള്ളത്. ചെ ലവുചുരുക്കാനുള്ള യാതൊരു നടപടിയുമില്ല. ഏറ്റവും ഒടുവി ലായി മുഖ്യ മന്ത്രിക്ക്ആഡംബരവാഹനം വാങ്ങിത്ഓർക്കുക. പേഴസ്ൺ
സ്റ്റാഫിന്റെ നിയമനവും, അനാവശ്യ തസ്തി കകളും, മന്ത്രി മന്ദിരങ്ങൾ
മോടി പി ടിപ്പി ക്കലും അടക്കം അടക്കം ധൂർത്തുകൾ എത്ര. സർക്കാരിന്റെ റവന്യൂ ചെ ലവുകൾ പരിശോധിച്ചാൽ ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നതായി കാണാം. സർക്കാർ പ്രസിൽ
നോട്ട്അച്ചടിച്ച്വി തരണം ചെ യ്യുന്ന ലാഘവത്തോടെയാണ്ചെ ലവുകൾ
നടത്തുന്നത്. ഉദാഹരണമായി 2020-21ൽ ശമ്പളച്ചെലവ് 28,763 കോടി രൂപയായിരുന്നത് 2021-22-ൽ 45,585 കോടി രൂപയായി വർധിച്ചു. വർധന 58 ശതമാനം. പെൻഷൻ 18,943 കോടി രൂപയിൽനിന്ന് 26,898 കോടി രൂപയായി വർധിച്ചു. അതായത് 42 ശതമാനം വർധന. ഇത്തരത്തിലുള്ള
വർധന ഉണ്ടായാൽ ധനസ്ഥിതി തകർന്ന്തരിപ്പണമാകും. സാമ്പത്തിക വി ദഗ്ധനും ഗ്ധ , അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷൻ
ചെ യർമാനായിരുന്നു ഡോ ബി എ പ്രകാശ്ഇങ്ങനെ എഴുതുന്നു.
”പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ അധികബാധ്യത സംസ്ഥാന
ട്രഷറിക്ക്താങ്ങാൻ കഴിയാത്തതാണ്. അഞ്ചുവർഷത്തിലുള്ള
ശമ്പളപെൻഷൻ പരിഷ്കരണം സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയുടെ അടിത്തറ ഇളക്കിയിരിക്കുന്നു. ഈധനപ്രതിസന്ധി കാരണം ഭരണം, വി കസനം, ജനക്ഷേമ പരിപാടികൾ എന്നിവ നടത്താൻ
പണമില്ലാത്തസ്ഥിതിയിൽ എത്തിയിരിക്കുന്നു. ശമ്പളം, പെൻഷൻ, മറ്റു നിത്യനിദാന ചെ ലവുകൾ ഒഴിച്ച്ഒന്നിനും പണമില്ലാത്തസ്ഥിതിയിലാണ് കേരളം എത്തിനിൽക്കുന്നത്. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ചുള്ള ആർ.ബി .എ.യുടെ വി ലയിരുത്തലി ൽ ശമ്പളം, പെൻഷൻ, പലി ശ, ഭരണച്ചെലവ്എന്നിവ വളരെ ഉയർന്നതാണെന്ന്ചൂണ്ടിക്കാണിച്ചി ട്ടു ണ്ട്. അയൽരാജ്യമായ ശ്രീലങ്കയിൽ ഉണ്ടായ സാമ്പത്തികപ്രതിസന്ധി ഒരു പാഠമാണെന്നും പൊതുകടം നിശ്ചി തക്രമത്തിൽ
നിലനിർത്തേണ്ടതിന്റെ പ്രാധാന്യവുംആർ.ബി .ഐ. യുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.”- ബി എ പ്രകാശ്വ്യ ക്തമാക്കി. കെ റെയിലി ന്റെ കടംആരുവീ ട്ടും ഇങ്ങനെ ട്രഷറി എപ്പോൾ പൂട്ടു മെന്ന്പോലും പറയാൻ കഴിയാത്തഒരു സംസ്ഥാനമാണ്ഒരുലക്ഷം കോടി മുടക്കി, കേന്ദ്ര അനുമതിപോലും ഇല്ലാതെ കെ റെയിൽ കൊണ്ടുവരുന്നത്എന്നോർക്കണം. കെ
റെയിലി ന്റെ തന്നെ കണക്ക്പ്രകാരം, 63,941 കോടി രൂപയാണ്
പ്രതീക്ഷി ത പദ്ധതിച്ചെലവ്. ഇതിൽ 33,700 കോടി രൂപ വി ദേശ വായ്പ. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളിൽനിന്നു (ജൈക്ക – 0.2%, എ.ഡി.ബി & എ.ഐ.ഐ.ബി – 1-1.5 %) വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. സിൽവർലൈനിൽനിന്നു ലഭിക്കുന്ന
വരുമാനത്തിൽനിന്നുതന്നെ വായ്പ തിരിച്ചടക്കാൻ സാധിക്കും എന്നാണ് കെ റെയിൽ അവകാശപ്പെടുന്നത്.

എന്നാൽ പദ്ധതി പൂർത്തിയാക്കാൻ 1,26,081 കോടി രൂപ
വേണ്ടിവരുമെന്നാണ്നീതിആയോഗ്പറയുന്നത്. സിസ്ട്ര എന്ന വി ദേശ കൺസൾട്ടൻസി തയ്യാറാക്കിയ വി ശദ പദ്ധതിരേഖ പ്രകാരം ഒരു കി ലോമീറ്റർ സിൽവർലൈൻ നിർമ്മാണ ചെ ലവ് 121 കോടി രൂപയാണ്. അതേസമയം യഥാർത്ഥചെ ലവായി നീതിആയോഗ്കണ്ടെത്തുന്നത് കി ലോമീറ്റിറിന് 238 കോടി രൂപയാണ്. ഇന്ത്യയിൽ സാധാരണ
ബ്രോഡ്ഗേജ്റെയിൽവേക്ക്ഒരു കി ലോമീറ്റർ നിർമ്മാണത്തിന് 20 മുതൽ
30 വരെ കോടി രൂപ ചെ ലവ്വരുമ്പോൾ അതിന്റെ ആറിരട്ടിയിലധികമാണ്സിൽവർലൈനിനുവേണ്ടി ഉദ്ദേശിക്കുന്ന
സ്റ്റാന്റേർഡ്ഗേജിന്റെ ഒരു കി ലോമീറ്ററിനു വേണ്ടിവരുന്ന ചെ ലവ്. ഭൂമി ഏറ്റെടുക്കലി നു നീതിആയോഗ്കണക്കുകൂട്ടു ന്നത് 28,157 കോടി രൂപയാണ്.
രണ്ടരക്കോടി ജനസംഖ്യ യുള്ള നഗരങ്ങൾ കടന്നുപോകുന്ന മുംബൈ, സൂററ്റ്, അഹമ്മദാബാദ്ബുള്ളറ്റ്ട്രെയിനിലെ പ്രതീക്ഷി ത യാത്ര
ദിവസവും 37,500 പേർ മാത്രമാണ്. അതേസമയം 50 ലക്ഷം മാത്രം ജനസംഖ്യ യുള്ള 11 ജില്ലാ തലസ്ഥാനങ്ങൾ കടന്നുപോകുന്ന
സിൽവർലൈൻ 80000 യാത്രക്കാരെ പ്രതീക്ഷി ക്കുന്നവെന്നത്എങ്ങനെ ശരിയാവും. കെ റെയിൽ അവകാശപ്പെടുന്നതുപോലെ അതിന്റെ മുഴുവൻ ശേഷി യും ഉപയോഗിച്ച് 675 യാത്രക്കാരുമായി 37 തവണ
സർവ്വീ സ്നടത്തിയാലും 24975 യാത്രകൾ മാത്രമാണ്സാധ്യമാവുക. വി ദേശ വായ്പയാണ്മറ്റൊരു സംശയമായി ഉന്നയിക്കുന്നത്. 10 വർഷം തിരിച്ചടവി ന്അവധിയും 25 വർഷം തിരിച്ചടവി ന്കാലാവധിയും നൽകുന്ന വായ്പ ഇന്ത്യയിലെ ധനകാര്യസ്ഥാപനത്തിൽനിന്ന്ലഭിക്കില്ല. 4.5 ശതമാനം പലി ശനിരക്കിലാണ്ഇത്തരം വായ്പ വി ദേശ ഏജൻസികൾ
നൽകുന്നത്. ഇന്ത്യൻ ഏജൻസിയിൽനിന്നുള്ള വായ്പയ്ക്ക് 8.5 ശതമാനമെങ്കി ലുമാകും പലി ശ. ജപ്പാൻ ഏജൻസിയായ
ജെയ്ക്കയിൽനിന്ന്വായ്പയെടുക്കുമ്പോൾ ജപ്പാൻ സാങ്കേതികതയും ഉപകരണങ്ങളും സ്വീ കരിക്കണമെന്ന്വ്യ വസ്ഥവെക്കുന്നുണ്ട്. അതായത്ഇത്രയും പലി ശ കൊടുത്ത്, ഇത്രയും വലി യ തുക
മുടക്കിയുണ്ടാക്കുന്ന കെ റെയിലി ന്, ആകടം വീ ട്ടാൻ കഴിയത്തക്ക
രീതിയിൽ പാസഞ്ചേഴ്സ് ഉണ്ടാവി ല്ലെന്ന്പി ണറായിയുടെ ഭാഷയിൽ
പറഞ്ഞാൽ ‘അന്നം തിന്നുന്നആർക്കും’ മനസ്സിലാവുന്ന കാര്യമാണ്. അപ്പോൾഈകടംആരുവീ ട്ടും . ഇപ്പോൾ കൊച്ചി മെട്രോ കോടികളുടെ കടത്തിലേക്ക്നീങ്ങുകയാണ്. കെ റെയിൽ പ്രായോഗികമായാൽ അത് മറ്റൊരു കെഎസ്ആർടിസിയാവുമെന്ന്പ്രാഥമിക
കണക്കൂകൂട്ടലി ൽനിന്ന്തന്നെ വ്യ ക്തമാണ്. ഇപ്പോൾ തന്നെ
നിത്യച്ചെലവുകൾ നിർവഹിക്കാൻ കഴിയാത്തകേരള സർക്കാറിന് ഭാവി യിൽ കെ റെയിലി ന്റെ ഭാരിച്ച കടം കൂടി വരുമ്പോൾ, തകർച്ച
പൂർത്തിയാവുകയായി.
ഒന്നാം പ്രതിഐസക്കിസം
കേരളത്തെഈകടക്കണെയിലേക്ക്കൊണ്ടെത്തിച്ചതിൽ ഒന്നാം പ്രതി ആരാണെന്ന്ചോദിച്ചാൽ അത്മൂൻ ധനമന്ത്രി തോമസ്ഐസക്കിന്റെ
പേര്പറയേണ്ടിവരും.. ‘ഐസക്കിസം’ എന്ന പേരിൽ തങ്ക ലി പി കളിൽ അത്എഴുതിവെക്കേണ്ട സാമ്പത്തിക ശാസ്ത്രമാണത്. ഒരാളിൽ നിന്ന് കടം വാങ്ങുക, അത്വീ ട്ടാൻ അടുത്തയാളിൽ നിന്ന്കടം, അത്വീ ട്ടാൽ
മൂന്നാമനിൽ നിന്ന്. അങ്ങനെ കടത്തിൻ മേൽ കടം പെരുക്കുക. എന്നിട്ട് അത്പരിഹരിക്കാൻ ‘ഡാമിൽ നിന്ന്മണൽ വാരി വി ൽക്കും’ എന്നൊക്കെയുള്ള നടക്കാത്തപദ്ധതികൾ പ്രഖ്യാ പി ച്ച്വെറുതെ
ഇരിക്കുക. അതുപോലെ ധുർത്തുംആസൂത്രണമില്ലായ്മയുമായി പി ണറായിയും ഇതിൽ നന്നായി മുതൽക്കൂട്ടി. കി റ്റും ശമ്പളവർധനവുമടക്കമുള്ള
കാര്യങ്ങൾക്ക്കൈയടി കി ട്ടും . പക്ഷേഖജനാവി ന്റെ അവസ്ഥ നോക്കണം. ഇതേ ലൈനാണ്ലങ്കയെ പാപ്പരാക്കിയത്എന്ന്നാം മറക്കരുത്. പുതിയ പ്രസിഡന്റ്ഗോതബായ രാജപക്സേ നികുതി കുത്തനെ വെട്ടിക്കുറക്കയാണ്ചെ യ്തത്. ഫലമോആകെ തകർത്ത്, ഒരു ചായ കുടിക്കാൻ നാനൂറ്രൂപ വേണ്ട അവസ്ഥയാവുന്നു!
കേരള സർക്കാരിന്വൻ വരുമാനം നേടിക്കൊടുക്കുന്ന ബി വറേജസ് കോർപറേഷൻ 608.17 കോടി രൂപ നഷ്ടമാണ്ഇപ്പോൾ ഉണ്ടാക്കിയത്. നഷ്ടമുണ്ടാക്കിയ പൊതുമേഖലാസ്ഥാപനങ്ങളുടെ പട്ടികയിൽ ബെവ്കോ മൂന്നാമതാണ്. 1976.03 കോടി രൂപ നഷ്ടമുണ്ടാക്കിയ കെ എസ്ആർ ടി സിയാണ്ഇക്കാര്യത്തിൽ ഒന്നാമത്. 1822.35 കോടി നഷ്ടമുള്ള കെ എസ്ഇ ബി രണ്ടാമതാണ്. ലാഭമുണ്ടാക്കിയസ്ഥാപനങ്ങളുടെ പട്ടികയിൽ കെ എസ്എഫ്ഇയാണ്ഒന്നാമത്. 146.41 കോടി രൂപയാണ്കെ എസ്എഫ് ഇയുടെ ലാഭം. നോക്കുക, ബെവ്ക്കോപോലും ലാഭത്തിൽആയില്ലെങ്കി ൽ
പി ന്നെ കേരളത്തിൽ എന്താണ്ലാഭത്തിൽ അവുക. ഇവി ടെയാണ്ശ്രീലങ്കൻ മോഡൽ എന്ന വി ശേഷണം ഉയർന്ന്വരിക. കടം വീ ട്ടാനുള്ള യാതൊരു ശ്രമങ്ങളും വർഷങ്ങളായി ശ്രീലങ്കയിൽ
നടന്നിട്ടില്ല. കേരളത്തെപ്പോലെ ഉപ്പുതൊട്ട്കർപ്പൂരം വരെ ഇറക്കുമതി ചെ യ്യുന്ന നാടാണ്ലങ്ക. എന്നിട്ടും അവർ കയറ്റുമതി വർധിപ്പി ക്കാനുള്ള
യാതൊരു ശ്രമങ്ങളും നടത്തിയില്ല. ബഹുരാഷ്ട്ര കമ്പനികൾ വരുന്നതിനോട്ഈസോഷ്യ ലി സ്റ്റ്വി ഭ്രാന്തിമൂലം ലങ്കയിലെ
ഭരണാധികാരികൾക്ക്ആദ്യഘട്ടത്തിൽ ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷേ
അവർആഗോളീകരണത്തിലേക്ക്വന്നപ്പോഴേക്കും കാലം ഒരുപാട്
മാറിയിരുന്നു. അതുപോലെ ജൈവകൃഷി ഭ്രാന്ത്, സോഷ്യ ലി സ്റ്റ്പ്രേമം തുടങ്ങിയ പലകാര്യങ്ങളിലും കേരളവും ശ്രീലങ്കയും തമ്മിൽ സാമ്യമുണ്ട്.
ശ്രീലങ്കയും കേരളവും താരമ്യപ്പെടുത്തമ്പോഴുള്ള മറ്റൊരു പ്രധാന കാര്യം രണ്ടിടത്തുമുള്ള മെറിറ്റിനെ പരിഹസിക്കുന്ന സമീപനമാണ്. രാജപക്സെമാരുടെ ഭരണത്തിൽ രാജ്യത്തിന്റെ വി വി ധ മേഖലകളിൽ എല്ലാം തിരുകി ക്കയറ്റിയത്ബന്ധുക്കളെയാണ്. ചേട്ടൻ പ്രസിഡന്റ്, അനിയൻ പ്രധാനമന്ത്രി, മറ്റൊരു സഹോദരൻ ധനമന്ത്രി, കസിൻ ടൂറിസം മന്ത്രി ഇങ്ങനെ പോകുന്നു…. ശ്രീലങ്കൻ എയർലൈൻസ്തൊട്ട് ഉന്നതസ്ഥാനങ്ങളിൽ എല്ലാം കുടുംബത്തിലെ അംഗങ്ങളോ സ്വന്തക്കാരോ ആണ്. കേരളത്തിൽ പ്രത്യക്ഷബന്ധുത്വം ഒരു മരുമകനിൽ ഒതുങ്ങി നിൽക്കുന്നവെങ്കി ലും സകലയിടത്തും പാർട്ടിക്കാരെ തിരുകി ക്കയറ്റുക എന്നത്ഈഗവൺമെന്റിന്റെ ‘നയ’മാണ്. അതുപോലെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും രണ്ടിടത്തും കുറവി ല്ല. മെറിറ്റിനെ
പരിഹസിക്കുന്ന ഒരു സമൂഹമായി മാറുന്ന കേരളവും ഭാവി യിൽ
ഇതുപോലെആയിക്കുടെന്നില്ല. വാൽക്കഷ്ണം : കേരളം മറ്റൊരു ശ്രീലങ്കയാവുമോ എന്ന ചോദ്യം സത്യത്തിൽ തെറ്റായ താരതമ്യമാണ്. അത്കേരളത്തിന്റെ മിടുക്കുകൊണ്ടല്ല, കേരളം ഇന്ത്യൻ യൂണിയന്റെ ഭാഗം ആയതുകൊണ്ടാണ്. വി ദേശ കരുതൽ ധന ശേഖരം, വെറും രണ്ട് മില്യ ൺഡോളറായി താഴ്ന്നപ്പോഴാണ്ശ്രീലങ്കയിൽ കലാപം തുടങ്ങിയത്. എന്നാൽ ഇന്ത്യയൂടെ കരുതൽ ധനശേഖരം ഏതാണ്ട് 550 ബി ല്യ ൻ ഡോളറാണ്. ഇന്ത്യൻ യൂണിയന്റെ
ഭാഗമല്ലായിരുന്നെങ്കി ൽ ഒരുകി ലോഅരിക്ക്ഇന്ന്നൂറുരൂപയിൽ അധികംആവുമായിരുന്നു.’ഖേരളം’ ഒറ്റക്ക്ഒരു രാജ്യമായിരുന്നെങ്കി ൽ കളി കാണാമായിരുന

Please follow and like us:
Pin Share
RSS
Follow by Email